പണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ (അതോ തകഴിയോ) അഭിമുഖക്കാരെ
അടുപ്പിച്ചിരുന്നില്ല കാരണം ‘നമ്മുടെ തലയ്ക്കകത്തുള്ളത് പറയും അവന്മാര് അത്
പ്രസിദ്ധീകരിക്കും. ചില്ലിക്കാശ് പോലും കിട്ടില്ല‘. ചോദിക്കാനുള്ളത് എഴുതി
തന്നാല്‍ തിരികെ എഴുതി തരാം എന്നതായിരുന്നു മൂപ്പരുടെ ലൈന്‍
വികെ ആദര്‍ശ്